പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ
എന്നിലെ കണ്ണിൻ കോണിൽ മിന്നെ
നീ എൻ ചിരിയിൻ കാരണമായി
നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ
പ്രണയപൂക്കൾ പിച്ചിയറിഞ്ഞും
നടന്നകന്നു നെഞ്ചിലെ താളം തെറ്റി
തിരകളാൾ ഓളം വെട്ടി നീ പോയ വഴികളിൽ
ഇന്നെൻ്റെ പതവും പിന്നാലെ പായുന്നു
ഒടുവിൽ നീ കണ്മണി ഇന്നെൻ്റെ ഉയിരിനെ വിട്ടു നീ പാറുന്നു

പ്രണയത്തിൻ കാഹളം ഇല്ലെന്ന് ചൊന്നെൻ്റെ
ചങ്കിൽ കുടിയേറിയ മാലഘകുട്ടിക്ക്
പ്രണയം പ്രണയം മാത്രം ഓർമകൾ മുഴുവനും നിന്നോടുള്ളെന്നിഷ്ടം
ഈ കവിത നീ ഇന്ന് പാരായണം
ചെയ്യുമോ എന്നെനിക്കറിയില്ല
എന്നിരുന്നാലും നിനക്കായി
എൻ്റെ ജീവൻ്റെ താളിനായ്
ഞാൻ ഇന്നിതിവിടെ കുതികുറിക്കുന്നു

Share on facebook
Share on twitter
Share on whatsapp
Share on telegram
2.5 2 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Yadhu
Yadhu
1 year ago

Superb

binance referans kodu
2 months ago

Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

About The Author

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....

ഒരു തിര

ഒരു തിര മറുതിരയോട് ചൊല്ലി പ്രണയം ആണ് സഖാ നിന്നോട് എനിക്ക്” .. “നിന്റെ പ്രണയത്തിൽ ഞാൻ അലിഞ്ഞ ഇല്ലാതെയാകും”” .. എന്ന് മറുതിര ഒരു തിരയോട്

....
poem

വയസ്സായി

തൊണ്ണൂറുകളിലെ, പുത്തൻ സ്മാർട്ട്ഫോൺ ഇന്ന്, പഴഞ്ചനായി. ഓർമകളുടെ ബാറ്ററി ചിന്നത്തിൽ മറവിയുടെ ചോപ്പ് കത്തി. വയസ്സായി. വൈകാതെ, ദൈവം മൊബൈല് മാറ്റുമെന്ന് തോന്നുന്നു. മുടന്തി നടക്കുമ്പോൾ വിരലാഞ്ഞു

....
malayalam poem

സ്തോത്രം

സ്തോത്രം ആരുടെയോ വിയര്‍പ്പില്‍ കുഴച്ച് അവന്‍റെ പേരെഴുതിയ ഒരു ധാന്യമണി ഏതോ അടുപ്പില്‍ ചുട്ടെടുത്ത് ഏതോ അകിടില്‍ ചുരന്ന് ആരോ കുറുക്കിയ പാലും ഇന്നും മുന്നിലെത്തി കണ്ണടച്ച്

....

പാരഡോക്‌സ്‌

ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു. ഉണർവിൽ ഉറങ്ങുന്ന പോലെ ഞാൻ പാതി ചത്ത് ജീവിക്കുന്ന വിരോദാഭാസമായി മാറി. ഇരു കരകളും അടുപ്പിക്കുന്തോറും പുഴവലുതാകുന്നു. ജീവിക്കുന്നവരെ തോൽപ്പിക്കുന്നയൊരു മാജിക്ക് എന്നിലുണ്ടാകണം. ഉത്തരമില്ലാതെ,

....

എന്റെ ഭാഷ എന്റെ അമ്മ

തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും… ഉള്ളൂരും ആശാനും വള്ളത്തോളും.. വളർത്തിയ മലയാളം ഉണരട്ടെ ഹൃദയത്തിൽ എന്നെന്നും … മാമാങ്കമാടിയ നിളയുടെ പുളിനവും പുണ്യം പൊഴിയുന്ന പമ്പാതീരവും.. അക്ഷര കേളിയായ്

....